+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വല്യേട്ടനെ അവസാനമായി ഒരുനോക്കു കാണാനാവാതെ സഹോദരങ്ങൾ

ആനിക്കുഴിക്കാട്ടിൽ കുടുംബത്തിലെ വല്യേട്ടനായിരുന്ന ഇടുക്കിയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്‍റെ വേർപാടിൽ ഒരുനോക്കു കാണാൻകൂടി കഴിയാതെ വി
വല്യേട്ടനെ അവസാനമായി ഒരുനോക്കു കാണാനാവാതെ സഹോദരങ്ങൾ
ആനിക്കുഴിക്കാട്ടിൽ കുടുംബത്തിലെ വല്യേട്ടനായിരുന്ന ഇടുക്കിയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്‍റെ വേർപാടിൽ ഒരുനോക്കു കാണാൻകൂടി കഴിയാതെ വിദൂരത്തിരുന്ന് അന്ത്യയാത്ര നേരുകയാണ് നാലു സഹോദരങ്ങൾ.

ഫാ. മൈക്കിൾ ആനിക്കുഴിക്കാട്ടിൽ (ജലന്തർ), ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ (ഫിലിപ്പീൻസ്), ഫാ. ജോസ് ആനിക്കുഴിക്കാട്ടിൽ എസ്ഡിബി (ഷില്ലോംഗ്), സിസ്റ്റർ ആനി എസ്എംഎ (ബാംഗ്ലൂർ) എന്നിവരാണ് മൂത്ത സഹോദരന്‍റെ മൃദദേഹംപോലും കാണാനാവാതെ ദുഖാർത്തരായി കഴിയുന്നത്.

കോവിഡ് 19-ന്‍റെ പേരിലാണ് ഇവർക്ക് ഇവിടേക്ക് എത്തിച്ചേരാനാവാതെ വന്നത്. ഇവരെല്ലാം സംസ്കാരചടങ്ങുകൾ തത്സമയം രൂപതയുടെ വെബ്സൈറ്റിലൂടെ കാണുന്നുണ്ടായിരുന്നു.