കാന്‍ബെറ/ന്യൂഡൽഹി: ഓസ്ട്രേലിയയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഓസ്ട്രേലിയ' ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയ്ക്ക് ലഭിച്ചു. ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ ബാരി ഒ. ഫാരെൽ ആണ് രത്തൻ ടാറ്റ അവാർഡ് ഏറ്റുവാങ്ങുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്.
ഇന്ത്യ-ഓസ്ട്രേലിയ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് നിർണായക പങ്ക് വഹിച്ചയാളാണ് ടാറ്റയെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ മാത്രമല്ല ഓസ്ട്രേലിയയിലും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഫാരെൽ ട്വീറ്റിൽ കുറിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്കുന്ന വ്യക്തിയാണ് രത്തന്‍ ടാറ്റ. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം നിലവിൽ ടാറ്റ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്ത അദ്ദേഹം ടാറ്റ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളില്‍ സജീവമാണ്.
ഇന്ത്യ-ഓസ്ട്രേലിയ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് നിർണായക പങ്ക് വഹിച്ചയാളാണ് ടാറ്റയെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ മാത്രമല്ല ഓസ്ട്രേലിയയിലും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഫാരെൽ ട്വീറ്റിൽ കുറിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്കുന്ന വ്യക്തിയാണ് രത്തന്‍ ടാറ്റ. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം നിലവിൽ ടാറ്റ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്ത അദ്ദേഹം ടാറ്റ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളില്‍ സജീവമാണ്.
Ratan Tata is a titan of biz, industry & philanthropy not just in 🇮🇳, but his contributions have also made a significant impact in 🇦🇺. Delighted to confer Order of Australia (AO) honour to @RNTata2000 in recognition of his longstanding commitment to the 🇦🇺🇮🇳relationship. @ausgov pic.twitter.com/N7e05sWzpV
— Barry O’Farrell AO (@AusHCIndia) April 22, 2023