+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെങ്കുളം ചിറയിലേക്കു വെള്ളമെത്തി

തുന്പൂർ: വേളൂക്കര പഞ്ചായത്തിലെ കർഷകർക്ക് ആശ്വാസമായി വെങ്കുളം ചിറയിൽ വെള്ളമെത്തി.ഇടമലയാർ ജലസേചനപദ്ധതി പ്രകാരമാണു കനാലിലൂടെ പ്രദേശത്ത് വെള്ളമെത്ത
വെങ്കുളം ചിറയിലേക്കു വെള്ളമെത്തി
തുന്പൂർ: വേളൂക്കര പഞ്ചായത്തിലെ കർഷകർക്ക് ആശ്വാസമായി വെങ്കുളം ചിറയിൽ വെള്ളമെത്തി.

ഇടമലയാർ ജലസേചനപദ്ധതി പ്രകാരമാണു കനാലിലൂടെ പ്രദേശത്ത് വെള്ളമെത്തുന്നത്. തുന്പൂർ, കടുപ്പശേരി, അയ്യപ്പൻകാവ്, നന്പിക്കുന്ന് പ്രദേശവാസികളാണു ഗുണഭോക്താക്കൾ. ടേണ്‍ അനുസരിച്ചു വർഷങ്ങളായി ജനുവരി 10 നു ശേഷം പത്തുദിവസം വെള്ളം ലഭിക്കണം. എന്നാൽ ചില വർഷങ്ങളിൽ ആവശ്യമായ അളവിൽ വെള്ളം ലഭിക്കാറില്ല. ഇത്തവണ രണ്ടു ദിവസമായി വെള്ളം വരുന്നുണ്ട്. കനാലിൽ കൂടുതലായ വെള്ളമാണ് ഇപ്പോൾ ലഭിച്ചതെന്നും ടേണ്‍ അനുസരിച്ചുള്ള വെള്ളം അധികം വൈകാതെ ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും പ്രദേശവാസികൾ പറഞ്ഞു.