+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജില്ലയിൽ 1090 പേർക്കുകൂടി കോവിഡ്

കോട്ടയം: ജില്ലയിൽ 1090 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1086 പേർക്കും സന്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത
ജില്ലയിൽ 1090 പേർക്കുകൂടി കോവിഡ്
കോട്ടയം: ജില്ലയിൽ 1090 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1086 പേർക്കും സന്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 4596 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 23.71 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 495 പുരുഷൻമാരും 433 സ്ത്രീകളും 162 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 185 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2298 പേർ രോഗമുക്തരായി. 9893 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1,72,674 പേർ കോവിഡ് ബാധിതരായി. 1,61,801 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 52,417 പേർ ക്വാറന്‍റൈനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം
കാഞ്ഞിരപ്പള്ളി-178, കോട്ടയം-137, പനച്ചിക്കാട്-101, പാറത്തോട്-72, എലിക്കുളം-39, കൊഴുവനാൽ-32, ചങ്ങനാശേരി-27, എരുമേലി-25, വൈക്കം, കുറിച്ചി-22, തൃക്കൊടിത്താനം, പാലാ-21, ആർപ്പൂക്കര-19, അയ്മനം, പുതുപ്പള്ളി, ഈരാറ്റുപേട്ട-16, കരൂർ-15, കടപ്ലാമറ്റം, വാകത്താനം-14,
ഏറ്റുമാനൂർ-13, ഭരണങ്ങാനം-12, മറവന്തുരുത്ത്-11,തിടനാട്, രാമപുരം, മുണ്ടക്കയം, മാടപ്പള്ളി, മീനടം, വാഴപ്പള്ളി-10, തലപ്പലം, അതിരന്പുഴ-ഒന്പത്,തലയാഴം, വെള്ളൂർ, ചെന്പ്, കുമരകം,ഞീഴൂർ-എട്ട്, പായിപ്പാട്, വാഴൂർ, ഉദയനാപുരം-ഏഴ്, മണിമല, മീനച്ചിൽ, അയർക്കുന്നം, മുത്തോലി, കറുകച്ചാൽ, മരങ്ങാട്ടുപിള്ളി-ആറ് ,കിടങ്ങൂർ, നെടുംകുന്നം, വിജയപുരം-അഞ്ച്, ടി.വി പുരം, തിരുവാർപ്പ്, തലനാട്-നാല്,പൂഞ്ഞാർ, ചിറക്കടവ്, കാണക്കാരി, കടുത്തുരുത്തി, ഉഴവൂർ, മണർകാട്, മാഞ്ഞൂർ, കല്ലറ, തലയോലപ്പറന്പ്, കുറവിലങ്ങാട്-മൂന്ന്, വള്ളാവൂർ, പള്ളിക്കത്തോട്, നീണ്ടൂർ, കോരുത്തോട്, വെളിയന്നൂർ-രണ്ട്, പൂഞ്ഞാർ തെക്കേക്കര, പാന്പാടി, കങ്ങഴ, കടനാട്, കൂട്ടിക്കൽ-ഒന്ന്

വാക്സിനേഷൻ ഇന്ന്
കോട്ടയം: ജില്ലയിൽ ഇന്ന് 18-44 പ്രായപരിധിയിൽ അനുബന്ധ രോഗങ്ങളുള്ളവർക്കും ഭിന്നശേഷിക്കാർക്കും മുൻഗണനാ തൊഴിൽ വിഭാഗങ്ങളിൽപെട്ടവർക്കും മാത്രമാണ് വാക്സിൻ നൽകുക.
More in Kottayam :