ഒരു മുറിയിൽ ആരോടും സംസാരിക്കാതെ ദിവസങ്ങളോളം കഴിയുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയുമോ. എന്നാൽ സ്പെയിനിൽ ഒരാൾ തനിച്ച് കഴിഞ്ഞത് ഒന്നും രണ്ടും ദിവസങ്ങളല്ല. നീണ്ട 12 വര്‍ഷം.
സ്പെയിനിലെ വിനോദ സഞ്ചാര തീരദേശ നഗരമായ ഐബിസയ്ക്ക് സമീപത്തെ ദ്വീപായ ഫോർമെന്റോറയിലെ ഒരു ഗുഹയിലാണ് ഇയാൾ നീണ്ട 12 വർഷം കഴിഞ്ഞത്.എന്നാൽ രാജ്യത്തെ നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് സർക്കാർ ഇദ്ദേഹത്തിനെതിരെ നിയമ നടപടിയെടുത്തു.
തീരദേശ നഗരത്തിലെ ഗുഹയില്‍ ഒരാള്‍ ഏകാന്ത ജീവിതം നയിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ നടത്തിയ തെരച്ചിലിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയതും നിയമനടപടിയെടുത്തതും.
തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ 12 വര്ഷങ്ങളാണിതെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുകളണ്ട്. സുഖമായി കഴിയാനുള്ള എല്ലാ സൗകര്യങ്ങളും അദ്ദേഹം ഇവിടെ ഒരുക്കിയിരുന്നു.
പെട്ടികള്‍ കൊണ്ട് അടുക്കിവച്ച മേശയും രണ്ട് ബെഡും, കയറുകൊണ്ട് നിർമിച്ച തൊട്ടിലും ഗുഹയിൽ ഒരുക്കിയിരുന്നു. ഇതു കൂടാതെ വക്കറ്റ് ഉപയോഗിച്ച് ഷവറും നിര്‍മിച്ചു. കൊതുകില്‍ നിന്നും രക്ഷപ്പെടുന്നതിനായി കിടക്കള്‍ക്ക് ചുറ്റും വലയും ഒരുക്കിയായിരുന്നു ഗുഹയിൽ ഒരുക്കിയിരുന്നു.
സ്പെയിനിലെ വിനോദ സഞ്ചാര തീരദേശ നഗരമായ ഐബിസയ്ക്ക് സമീപത്തെ ദ്വീപായ ഫോർമെന്റോറയിലെ ഒരു ഗുഹയിലാണ് ഇയാൾ നീണ്ട 12 വർഷം കഴിഞ്ഞത്.എന്നാൽ രാജ്യത്തെ നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് സർക്കാർ ഇദ്ദേഹത്തിനെതിരെ നിയമ നടപടിയെടുത്തു.
തീരദേശ നഗരത്തിലെ ഗുഹയില്‍ ഒരാള്‍ ഏകാന്ത ജീവിതം നയിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ നടത്തിയ തെരച്ചിലിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയതും നിയമനടപടിയെടുത്തതും.
തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ 12 വര്ഷങ്ങളാണിതെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുകളണ്ട്. സുഖമായി കഴിയാനുള്ള എല്ലാ സൗകര്യങ്ങളും അദ്ദേഹം ഇവിടെ ഒരുക്കിയിരുന്നു.
പെട്ടികള്‍ കൊണ്ട് അടുക്കിവച്ച മേശയും രണ്ട് ബെഡും, കയറുകൊണ്ട് നിർമിച്ച തൊട്ടിലും ഗുഹയിൽ ഒരുക്കിയിരുന്നു. ഇതു കൂടാതെ വക്കറ്റ് ഉപയോഗിച്ച് ഷവറും നിര്‍മിച്ചു. കൊതുകില്‍ നിന്നും രക്ഷപ്പെടുന്നതിനായി കിടക്കള്‍ക്ക് ചുറ്റും വലയും ഒരുക്കിയായിരുന്നു ഗുഹയിൽ ഒരുക്കിയിരുന്നു.